ടാറ്റയും കൊച്ചിന്‍ ഷിപ്പിയാഡും എഫ്എസിടിയും അദാനിയും വീണു; ഓഹരി വിപണിയില്‍ കരടിയിറങ്ങി; കനത്ത നഷ്ടത്തോടെ വ്യാപാരം

ഓഹരി വിപണയില്‍ കനത്ത നഷ്ടത്തോടെ വ്യാപാരം തുടരുന്നു. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ എന്‍എസ്ഇയും ബിഎസ്ഇയും കുത്തനെ ഇടിയുകയായിരുന്നു. അദാനിയുടേത് അടക്കമുള്ള എല്ലാം പ്രധാന ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.അദാനി ഗ്രീന്‍ എനര്‍ജി 6.30 ശതമാനം നഷ്ടത്തിലും അദാനി എന്റര്‍പ്രൈസസ് 2.81 ശതമാനം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.

ടാറ്റ മോട്ടോഴ്‌സ് 1.80 ശതമാനം നഷ്ടത്തിലും എഫ്എസിടി 4.50 ശതമാനം നഷ്ടത്തിലേക്കുമാണ് വീണിരിക്കുന്നത്. കേരളത്തിലെ പ്രധാന ഓഹരിയായ കൊച്ചിന്‍ ഷിപ്പിയാഡ് അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ വീഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5.17 ശതമാനമാണ് കൊച്ചിന്‍ ഷിപ്പിയാഡിന്റെ ഓഹരികള്‍ ഇടിഞ്ഞിരിക്കുന്നത്.

നാഷണല്‍ സ്‌റ്റോക്ക് എക്‌സേഞ്ചിലും മുബൈ സ്‌റ്റോക്ക് എക്‌സേഞ്ചിലും ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രധാന കമ്പനികളെല്ലാം നഷ്ടത്തിലാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷവും വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം