ഇന്ത്യയിലെ ഏറ്റവും വലിയ ഐ ഫോണ്‍ അസംബ്‌ളി യൂണിറ്റ് തമിഴ്‌നാട്ടില്‍

ഇന്ത്യയിലെ ഏറ്റവും വലി ഐ ഫോണ്‍ അസംബ്‌ളി പ്‌ളാന്റ് തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിര്‍മിക്കും. ദക്ഷിണേ്ഷ്യന്‍ രാജ്യങ്ങളില്‍ ഉല്‍പ്പാദനം വര്‍ധി്പ്പിക്കാനുള്ള ആപ്പിളിന്റെ ആവശ്യം മുന്‍ നിര്‍ത്തിയാണ് ടാറ്റാ ഗ്രൂപ്പ് ഐ ഫോണ്‍ അംസബ്‌ളി പ്‌ളാന്റ് നിര്‍മിക്കുന്നത്.

വരുന്ന 18 മാസത്തിനുള്ളില്‍ യൂണിറ്റ് പ്രവര്‍ത്തന സജ്ജമാകും. അമ്പതിനായരം പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കുമെന്നാണ് ടാറ്റാ ഗ്രൂപ്പ് പറയുന്നുത്. ഏതാണ് 20 അംസംബ്‌ളി ലൈനുകള്‍ ഇവിടെയുണ്ടാകും.

ആപ്പിളിന്റെ 100 റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.കഴിഞ്ഞ വര്‍ഷം ഏഴ് ബില്യണ്‍ ഡോളറിന്റെ ഐ ഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍അസംബ്‌ളി ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡിയും ഈ അസംബ്‌ളി യൂണിറ്റുണ്ടാകും.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ