കൊച്ചി സെസ്സിന്റെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി 82,400 കോടി, രാജ്യത്ത് ഒന്നാമത്

കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ (SEZ) ല്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതി നടപ്പുവര്‍ഷം 82,400 കോടി. രാജ്യത്തെ എഴുസാമ്പത്തിക മേഖലകളില്‍ ഒന്നാം സ്ഥാനമാണ് സോഫ്റ്റ് വെയര്‍ – സേവനകയറ്റുമതിയില്‍ കൊച്ചി പ്രത്യേക സാമ്പത്തിക മേഖല നേടിയത്്. കേന്ദ്ര വാണിജ്യ മന്ത്‌ലയത്തിന്‍ഖെ കീഴിലുള്ള എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഫോയ ഇ ഒ യു ആന്റെ സെസ് വിഭാഗമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.

2023-24 ഏപ്രില്‍ ഓഗസ്റ്റിലെ കണക്കാണിത്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ആദ്യം ആരംഭിക്കുന്നത് എ്ണ്‍പതുകളുടെ അവസാനം കാക്കാനാടാണ്. ആദ്യം കയറ്റുമതി സംസ്‌കരണ മേഖലാ എന്നറിയപ്പെട്ടിരുന്ന ഈ വ്യവസായ മേഖല തൊണ്ണൂറുകളിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക മേഖലാ പദവി കൈവരിച്ചത്്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണെങ്കിലും സോഫ്റ്റ് വെയര്‍ സേവന ഉല്‍പ്പന്ന കയറ്റുമതിയല്‍ 28 ശതമാനം വിഹിതമാണ് കൊച്ചി പ്രത്യേക സാമ്പത്തിക മേഖലക്കുള്ളത് . കാക്കനാടിനെ പുറമേ കര്‍ണ്ണാടകയിലും കൊച്ചി സാമ്പത്തിക മേഖലക്ക് യൂണിറ്റുകളുണ്ട്്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ കയറ്റുമത അടിസ്ഥമാക്കിയുള്ള യൂണിറ്റുകളുടെ ലൈസന്‍സിംഗ് അതോറിറ്റിയും കൊച്ചി സെസ് ആണ്.

എന്നാല്‍ ചരക്ക് കയറ്റുമതിയില്‍ കൊച്ചി സെസിന് ഏഴാം സ്ഥാനമാണ്. 59 ശതമാനം കയറ്റുമതി വിഹിതവുമായി ഗുജറാത്തിലെ കണ്ട്‌ല സെസ് ആണ് ചരക്ക് കയറ്റുമതിയില്‍ ഒന്നാമത്. 1.15 ലക്ഷം കോടിയുടെ ചരക്കാണ് ഇവിടെ നിന്നും നടപ്പ് സാമ്പത്തിക വര്‍ഷം കയറ്റിപോയത്.രാജ്യത്ത് മൊത്തം ഏഴു പ്രത്യേക സാമ്പത്തിക മേഖലകളാണുള്ളത്്

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക