നിസ്സാരക്കാരല്ല എതിരാളികൾ, ഗാലറിയെ പേടിച്ച് ബംഗാൾ

സന്തോഷ് ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് പശ്ചിമ ബംഗാൾ. ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം ഇന്ന് നടക്കുന്ന മത്സരത്തിൽ നേരിടാനിരിക്കുന്നത് കേരളത്തെയാണ്. ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയ കേരളത്തെ ആയിരിക്കില്ല മറിച്ച് നിറഞ്ഞു കവിഞ്ഞ ആരാധകരുടെ പിന്തുണയോടെ കളിക്കുന്ന കേരളത്തെ ബംഗാൾ ഭയപെടുന്നുണ്ട്.

ആദ്യ മത്സരത്തിൽ ഹാട്രിക്ക് നേടിയ നായകൻ ജിജോ ജോസഫിന്റെ മികവിൽ കേരളം രാജസ്ഥാനെ കീഴടക്കിയത്. അതേസമയം ശുഭം ഭൗമിക്കിന്റെ ഗോളിൽ പഞ്ചാബിനെതിരെ 1-0 ന് കഠിനമായ പോരാട്ടത്തിൻ്റെ പിൻബലത്തിലാണ് വിജയം നേടിയത്.

മുന്നോട്ടുള്ള യാത്രയിൽ ഇരു ടീമുകൾക്കും ജയം അനിവാര്യമായിരിക്കെ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. ആദ്യ മത്സരത്തിൽ 5 ഗോൾ വ്യത്യാസത്തിലാണ് ജയിച്ചതെങ്കിലും മുന്നേറ്റ നിര താളം കണ്ടെത്താതത് കേരളത്തിന് തലവേദനയാണ്. ദുർബലരായ രാജസ്ഥാനെ പോലെ അല്ല ബംഗാൾ എന്നതിനാൽ തന്നെ കൂടുതൽ ഒത്തൊരുമ കേരളം കാണിക്കണം.

Latest Stories

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ