അവിടെ എന്തും സംഭവിക്കുമായിരുന്നു, ന്യായങ്ങള്‍ നിരത്തി ശാസ്ത്രി

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിന്റെ പശ്ചാത്തലത്തിലുണ്ടായ വിമര്‍ശനങ്ങളോട് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി. ഓവലിലെ നാലാം ടെസ്റ്റിനു മുന്‍പ് ലണ്ടനിലെ ഹോട്ടലില്‍ പുസ്തക പ്രകാശന ചടങ്ങ് നടത്തിയതിനെയാണ് ശാസ്ത്രി ന്യായീകരിച്ചത്. ബ്രിട്ടനില്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് നിലനിന്നതെന്നും ശാസ്ത്രി പറഞ്ഞു.

ബ്രിട്ടന്‍ മുഴുവന്‍ തുറന്നിട്ടിരിക്കുകയാണ്. ആദ്യ ടെസ്റ്റ് മുതല്‍ തന്നെ എന്തും സംഭവിക്കാമെന്ന അവസ്ഥയായിരുന്നു. മറ്റൊരു ടീമും കോവിഡ് കാലത്ത് ഇന്ത്യയെപോലെ ക്രിക്കറ്റ് കളിച്ചില്ല. കോച്ചെന്ന നിലയില്‍ ഇതു വലിയ സംതൃപ്തിയാണ് നല്‍കുന്നത്- ശാസ്ത്രി പറഞ്ഞു.

ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കാലമായിരുന്നു കടന്നുപോയത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് തീര്‍ച്ചയായും നല്ല സമയമായിരുന്നു. തേംസ് നദിയുടെ ഇരുകരളിലും വിരാടും സംഘവും വിസ്മയകരമായ പ്രകടനം പുറത്തെടുത്തെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി