'റഹമാൻ ചെയ്യേണ്ട വേഷം മമ്മൂട്ടി ചെയ്തു, അവസാനം സിനിമ പരാജയം'; തുറന്ന് പറഞ്ഞ് സംവിധായകൻ

മമ്മൂട്ടി നായകനായെത്തിയിട്ടും വൻ പരാജയമായി മാറിയ ചിത്രമായിരുന്നു നേരം പുലരുമ്പോൾ. ചിത്രത്തെക്കുറിച്ച് സംവിധായകൻ കെ പി കുമാരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. റഹ്‌മാനെ നായകനാക്കി സിനിമ ഷൂട്ട് ചെയ്യാനിരിക്കുമ്പോഴാണ് അദ്ദേഹം പിൻമാറുന്നത്.

പിന്നീട് മമ്മൂട്ടിയെ വെച്ച് ആ വേഷം ചെയുകയും സിനിമ പരാജയമായി മാറുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമ ജീവിതത്തിൽ തനിക്ക് തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ പറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റ​ഹ്മാനെയാണ് നേരം പുലരുമ്പോൾ എന്ന ചിത്രത്തിൽ താൻ ആദ്യം കാസ്റ്റ് ചെയ്തത്.

സെമിനാരിയിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയായിട്ടായിരുന്നു അദ്ദേഹം എത്തേണ്ടിരുന്നത്. എന്നാൽ ഷൂട്ടിങ്ങിന്റെ സമയമായപ്പോൾ അദ്ദേഹം പിൻമാറുകയും ആസ്ഥാനത്തേയ്ക്ക് മമ്മൂട്ടി വരുകയുമായിരുന്നു. എറണാകുളത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് നടന്നതെങ്കിലും സിനിമ പരാജയപ്പെടുകയായിരുന്നു.

സിനിമ പരാജയപ്പെട്ടതിലുപരി തനിക്ക് തന്റെതായ ഒരു സ്ഥാനം സിനിമയിൽ ഉറപ്പിക്കാൻ സാധിച്ചില്ലെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ