കടുത്ത പ്രണയത്തെ തുടര്‍ന്ന് അയാളുടെ പേര് കൈയില്‍ പച്ച കുത്തി, വീട്ടിലും ഓക്കെയായിരുന്നു, എന്നല്‍..: അമൃത നായര്‍

തനിക്ക് തേപ്പ് കിട്ടിയ കഥ പറഞ്ഞ് നടി അമൃത നായര്‍. കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടിയാണ് അമൃത നായര്‍. ഒന്നര വര്‍ഷത്തോളം ഉണ്ടായിരുന്ന പ്രണയത്തിന്റെ കടുപ്പത്തില്‍ അയാളുടെ പേര് കൈയ്യില്‍ പച്ച കുത്തിയിരുന്നതായും അമൃത പറയുന്നു.

തനിക്ക് ഒരു സീരിയസ് പ്രണയ ബന്ധം ഉണ്ടായിരുന്നു. ആറ് വര്‍ഷം മുമ്പ്. ഒന്നര വര്‍ഷത്തോളം പ്രണയിച്ചു. എല്ലാം ഓകെയായിരുന്നു. വീട്ടുകാര്‍ക്ക് ഒന്നും തങ്ങളുടെ ബന്ധത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ല. പക്ഷെ അയാള്‍ തന്നെ ഭംഗിയായി തേച്ചിട്ട് പോയി.

അന്ന് ആ പ്രണയത്തിന്റെ കടുപ്പത്തില്‍ കൈത്തണ്ടയില്‍ അയാളുടെ പേര് പച്ച കുത്തിയിരുന്നു. എന്നാല്‍ തേച്ചിട്ട് പോയപ്പോള്‍ അത് മായ്ച്ചു കളഞ്ഞു. ആ പേര് മറ്റൊരി ഡിസൈന്‍ ആക്കി. ഒരിക്കല്‍ തേപ്പ് കിട്ടി എന്ന് കരുതി ജീവിതത്തില്‍ ഉടനീളം പ്രേമിക്കാതിരിക്കില്ല.

സിംഗിള്‍ ലൈഫിനോട് തനിക്ക് താല്‍പ്പര്യമില്ല. അയാളെക്കാള്‍ സുന്ദരനും വിദ്യാഭ്യാസം ഉള്ളവനും ആയ ഒരാളെ തന്നെ താന്‍ പ്രണയിച്ച് വിവാഹം ചെയ്യും എന്നാണ് അമൃത പറയുന്നത്. അതേസമയം, കുടുംബ വിളക്ക് സീരിയലില്‍ നിന്നും പിന്മാറിയ അമൃത സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ