‘മാനം കവര്‍ന്നു, പാതിവ്രത്യം നഷ്ടപ്പെട്ടു, തുടങ്ങിയ പ്രയോഗങ്ങള്‍ ബലാല്‍സംഗ കേസുകളില്‍ വേണ്ടെന്ന് സുപ്രീം കോടതി; പുരുഷാധിപത്യപരമായ വാര്‍പ്പുമാതൃക വേണ്ട, സദാചാരപരമായ വിധികള്‍ക്ക് പകരം കുറ്റകൃത്യത്തെയും അതിന്റെ പ്രത്യാഘാതത്തെയും കേന്ദ്രീകരിച്ചുള്ള ഭാഷ ഉപയോഗിക്കണം, ജഡ്ജിമാര്‍ക്ക് കര്‍ശന നിര്‍ദേശം