കോഹ്ലി പാകിസ്ഥാൻ ലീഗിലേക്ക്, ചരിത്രപരമായ തീരുമാനങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നടക്കുന്ന ടി20 ടൂർണമെന്റിൽ ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോലിയെ പങ്കെടുപ്പിക്കാൻ മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ് താൽപര്യം പ്രകടിപ്പിച്ചു. ടൂർണമെന്റിന്റെ രണ്ടാം പതിപ്പിലേക്ക് കോഹ്‌ലിയെ ക്ഷണിക്കണമെന്ന ടൂർണമെന്റ് പ്രസിഡന്റ് ആരിഫ് മാലിക്കിന്റെ ആഗ്രഹത്തെ പിന്തുണക്കുന്ന രീതിയിലാണ് റാഷിദ് നടത്തിയ പ്രസ്താവ.

“ഞങ്ങൾ വിരാട് കോഹ്‌ലിക്ക് ക്ഷണം അയ്ക്കും, പക്ഷേ കളിക്കാനുള്ള തീരുമാനം കളിക്കാരന്റെതാണ്,” ഡോൺ ന്യൂസുമായുള്ള ആശയവിനിമയത്തിനിടെ ലത്തീഫ് പറഞ്ഞു. “പിഎസ്എല്ലിനായി ബിസിസിഐ ഉൾപ്പെടെ എല്ലാ ക്രിക്കറ്റ് ബോർഡുകളിലേക്കും ക്ഷണങ്ങൾ അയക്കാൻ ഞാൻ [നജാം] സേത്തിയെ ഉപദേശിച്ചിരുന്നു.”

നേരത്തെ തന്നെ കോഹ്‌ലിയെ ടൂർണമെന്റ് കളിക്കാൻ ക്ഷണിക്കുന്നതിൽ മാലിക് നേരത്തെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അതിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ഇഷ്ടമാണ്. താരമെന്ന നിലയിൽ ടൂർണമെന്റിൽ വന്നില്ലെങ്കിൽ പോലും കോഹ്‌ലിക്ക് മറ്റൊരു റോളിലും ടൂർണമെന്റിന്റെ ഭാഗമാകാം.

അതിർത്തിക്കപ്പുറത്തേക്ക് ഞങ്ങൾക്ക് വ്യക്തമായ ഒരു സന്ദേശമുണ്ട്. എല്ലാം സമാധാനപരമായി ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അത് മനസ്സിൽ വെച്ചാണ് ഞങ്ങൾ വിരാട് കോഹ്‌ലിക്ക് ഒരു കത്ത് എഴുതുന്നത്. അദ്ദേഹം മികച്ച കളിക്കാരിൽ ഒരാളാണ്, ഇപ്പോൾ ബാബർ അസം, ഷഹീൻ അഫ്രീദി തുടങ്ങിയ കളിക്കാർ പോലും ഐസിസി റാങ്കിംഗിൽ ഉണ്ട്. ഞങ്ങൾ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, എല്ലാ താരങ്ങൾക്കും ഒരേ പേജിലാണ് സ്ഥാനം, ”മാലിക് ഫേസ്ബുക്കിൽ പറഞ്ഞു.

സമാധാനത്തിന്റെ ഒരു സന്ദേശം പോലെ മുഹമ്മദ് റിസ്‌വാൻ ഫോം മങ്ങിയ കോഹ്‌ലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞത് വിരൽ ആയിരുന്നു. കൊഹ്‌ലിയെ പോലെ ഒരു താരം ടൂർണമെന്റിൽ ഉണ്ടെങ്കിൽ ഭാവിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ഉടമ്പടിക്ക് വലിയ ഒരു ഊർജ്ജമാകും